ഡൽഹി:ജൂലൈ 14ന് എം മാര്‍ എന്ന കൂറ്റൻ റോക്കറ്റിന്റെ ഉയരത്തേറി ഭ്രമണപഥത്തിലെത്തി, അഞ്ച് തവണ ഭൂമിയെ വലയം ചെയ്തു ഭ്രമണ പാത വികസിപ്പിച്ച്, ചന്ദ്രനിലേക്ക് യാത്രതിരിച്ചു, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര വലയത്തില്‍ എത്തിയപ്പോള്‍ തൊട്ട് , ചാന്ദ്ര ഭ്രമണവലയം കുറച്ചു കൊണ്ടുവന്നു.
25 കിലോമീറ്റര്‍ അരികെ എത്തി നില്‍ക്കുമ്ബോള്‍, ഒരു കണ്ണുനീരായി അവശേഷിക്കുന്ന ചന്ദ്രയാൻ ടൂ വിന്റെ ഓര്‍ബിറ്ററുമായി, കൂടിച്ചേർന്നു ആശയവിനിമയം തുടങ്ങി.
ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പേര് മായാത്ത വിധം എഴുതി ചേര്‍ക്കാൻ ചന്ദ്രയാൻ മൂന്നിനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ചന്ദ്രയാനം " സോഫ്റ്റ് ലാൻഡിംഗ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.