ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ജനറൽ വാർഡിൽ പ്രവേശിപ്പിച്ച രോഗി മരിച്ച സംഭവത്തിൽ പരാതി. ഇടുക്കി സ്വദേശിയായ തങ്കച്ചൻ (67) കൃത്യസമയത്ത് ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
രോഗിയെ പരിശോധിക്കാനെത്തിയ ഹൗസ് സർജനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് മരിച്ചയാളുടെ മകൻ ടിപി അജേഷിനെതിരെയും പരാതിയുണ്ട്. അജേഷിനെ പിന്നീട് കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.